കോഴിക്കോട്: ഒന്നരവർഷം മുൻപ് കേരള കോൺഗ്രസിന്റെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും പിൻബലത്തിൽ എൽഡിഎഫ് ആവിശ്വാസത്തിലൂടെ കോൺഗ്രസ് ഭരണസമിതിയെ പുറത്താക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെയും അധികാരത്തിന്റെയും പിൻവലത്തിൽ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം നാളിതുവരെ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാനോ ഇലക്ഷൻ നടത്തുവാനോ തയ്യാറാകാതിരുന്ന സൊസൈറ്റിയിൽ കോടതി ഉത്തരവിൻ പ്രകാരം ഇലക്ഷൻ നടത്തിയപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വി ഡി ജോസഫിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ആറ് വോട്ടുകൾ കോൺഗ്രസിന് ലഭിക്കുകയും, തിരഞ്ഞെടുപ്പിലൂടെ വന്ന ഡയറക്ടർമാർക്ക് മാത്രം വോട്ടവകാശം ഉള്ളൂ എന്ന വിധിയുള്ളതിനാൽ എൽഡിഎഫ് ഇലക്ഷൻ ബഹിഷ്കരിക്കുകയും ചെയ്തു.
മൂന്ന് ജില്ലകളിൽ പ്രവർത്തനപരിധിയുള്ള സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റബർ മാർക്കറ്റിംഗ് സൊസൈറ്റിയായ കോഴിക്കോട് ജില്ലാ മാർക്കറ്റിംങ് സൊസൈറ്റിയുടെ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചത്.
Post a Comment